Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Worker

ബിജെപി പ്രവര്‍ത്തകന് ചിതയൊരുക്കി മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്തംഗം

മഞ്ചേശ്വരം: കാന്‍സര്‍ ബാധിച്ച് മരിച്ച ആദ്യകാല ബിജെപി പ്രവര്‍ത്തകന്‍ മീഞ്ച ചിഗ്‌റുപദവ് സ്വദേശിയായ നാരായണന് (64) ചിതയൊരുക്കി ജില്ലാ പഞ്ചായത്തംഗവും മുസ്‌ലിം ലീഗ് നേതാവുമായ ഇര്‍ഫാന ഇക്ബാല്‍.

ഒരുമാസം മുന്പാണ് നാട്ടിലെ കടവരാന്തയില്‍ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്‍റെ ദയനീയ അവസ്ഥ വാര്‍ഡ് മെംബര്‍ ഷെരീഫ് ചിനാല ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഇര്‍ഫാന ഇക്ബാലിനെ അറിയിക്കുന്നത്.

സ്ഥലത്ത് എത്തിയ അവര്‍ ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും കാര്യങ്ങള്‍ ബോധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഷെയ്ഖ് സായിദ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു മാസമായി അവിടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ നാരായണന്‍ വ്യാഴാഴ്ചയാണു മരിച്ചത്. മരിച്ച വിവരം മഞ്ചേശ്വരം പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും തയാറായില്ല. രണ്ടു ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ ഇര്‍ഫാനയ്ക്കു സമ്മതപത്രം നല്‍കി. ചെറുഗോളി പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹത്തിനു ഹൈന്ദവ ആചാരപ്രകാരം ചിതയൊരുക്കി തീകൊളുത്തി ഇര്‍ഫാന അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.

സാമൂഹ്യപ്രവര്‍ത്തകരായ റിയാസ് പിലാത്തറ, മഹമൂദ് കൈക്കമ്പ എന്നിവരും കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉറ്റവര്‍ നഷ്ടപ്പെട്ട് തെരുവില്‍ ഉപേക്ഷിക്കപ്പെട്ട 50 വയോജനങ്ങളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വയോജന മന്ദിരം സ്ഥാപകയുമാണ് ഇര്‍ഫാന.

Kerala

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകന്‍റെ കൂടെ ഒളിച്ചോടി

തലശേരി: കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാർഥിയും മുസ്‌ലിംലീഗ് പ്രവർത്തകയുമായ 32 കാരിയാണ് ബിജെപി പ്രവർത്തകനായ 35 കാരനുമായി ഒളിച്ചോടിയത്.

ഭർതൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോൾ മൂന്നുമാസം ഗർഭിണിയുമാണ്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു.

ഇവരെ കണ്ടെത്താൻ ചില സംഘടനകൾ വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്. ഇവർ വിവാഹിതരായതായും സൂചനയുണ്ട്. സംഭവത്തെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്. ചില തീവ്ര സ്വഭാവമുള്ള സംഘടനകൾ വിഷയം ഏറ്റെടുത്തതായും സൂചനയുണ്ട്. ബിജെപി പ്രവർത്തകനായ യുവാവിന്‍റെ കുടുംബം സിപിഎം പ്രവർത്തകരാണ്.

Kerala

പുനലൂരിൽ സിപിഎം-ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് വെട്ടേറ്റു

കൊല്ലം: പുനലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. സ്ഥാനാർഥിയുടെ ഫ്ലക്സ് വയ്ക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.

ശാസ്താംകോണം വാർഡിലാണ് സംഭവം. ബിജെപി പ്രവർത്തകൻ രതീഷിനാണ് വെട്ടേറ്റത്. സംഘർഷത്തിൽ ബിജെപി, സിപിഎം പ്രവർത്തകർക്കും പരിക്കുണ്ട്.

വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. വാർഡിലെ എൻഡിഎ സ്ഥാനാർഥി മണിക്കുട്ടനെയും വെട്ടാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നിലവിൽ സംഘർഷാവസ്ഥ ഇല്ലെങ്കിലും മേഖലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Kerala

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ബിജെപി പ്രവർത്തക!

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ബിജെപി പ്രവർത്തക. കുട്ടമ്പുഴ പഞ്ചായത്തിലെ 15-ാം വാർഡ്(പഴയ രണ്ടാം വാർഡ്) വടാട്ടുപാറയിലാണ് ബിജെപി പ്രവർത്തകയായ കവിത ഗോപകുമാർ കോൺഗ്രസ് സ്ഥാനാർഥിയാകുന്നത്.

സജീവ ബിജെപി പ്രവർത്തകയായ കവിത നേരത്തേ ഇടമലയാർ സഹകരണ ബാങ്കിലേക്കും വനിതാ സൊസൈറ്റിയിലേക്കും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കവിതയുടെ സഹോദരനും ഭർത്താവും കുട്ടമ്പുഴ, വടാട്ടുപാറ മേഖലയിലെ ബിജെപി വക്താക്കളാണ്.

അതേസമയം, കവിത ബിജെപി വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചതായി കുട്ടമ്പുഴയിലെ യുഡിഎഫ് നേതാക്കൾക്കോ കോൺഗ്രസ് അംഗങ്ങൾക്കോ അറിവില്ലെന്നാണ് പറയുന്നത്.

ബിജെപി ശക്തമല്ലാത്തതിനാൽ കോണ്‍ഗ്രസില്‍ ചേര്‍ന്നു: കവിത

വടാട്ടുപാറയില്‍ ബിജെപി ശക്തമല്ലെന്നും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂവെന്നും അതിനാലാണ് താന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും കവിത ഗോപകുമാര്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

വാര്‍ഡിലെ മുന്‍ മെംബറുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായിരുന്നു. വാര്‍ഡ് വനിതാ സംവരണമായതാണ് സീറ്റ് ലഭിക്കാന്‍ ഇടയായത്. താന്‍ ബിജെപിയാണെന്ന് എതിര്‍ മുന്നണി നടത്തുന്നത് വെറും പ്രചാരണം മാത്രമാണെന്നും കവിത പറഞ്ഞു.

Latest News

Corehub Up